കാവ്
കാട്
കായല്‍
പാടം
പാടവരമ്പ്
തോട്
തൊടി
തൊടിയിലെ മാവ്
തുമ്പപൂ
പൂകൂട
അത്തപ്പൂക്കളം
ഓണക്കോടി
വിഷുക്കണി
വിഷുക്കൈനീട്ടം
ഓണസദ്യ
ഓണക്കളികള്‍
ഊഞാലാട്ടം
എല്ലാം നഷ്ടപെട്ടിരിക്കുന്നു
മലയാളികള്‍ക്ക്
മനസ് തുറന്നു സന്തോഷിക്കാന്‍
സ്നേഹിക്കാന്‍....
എല്ലാം, എല്ലാം
**********************
2010, ജൂൺ 29, ചൊവ്വാഴ്ച
2010, ജൂൺ 21, തിങ്കളാഴ്‌ച
നുറുങ്ങു കവിതകള്‍
അപൂര്‍ണം
റോഡിന്‍റെ വീതി കൂട്ടല്‍
റെയില്‍ പാത ഇരട്ടിപ്പിക്കല്‍
മേല്‍ പാലനിര്‍മാണം
അജ്ഞാതം
ഗതാഗത വകുപ്പിന്‍റെ നഷ്ടം
വൈദ്യുതിയുടെ കടം
വകുപ്പൊഴിവുകളുടെ എണ്ണം
അനന്തം
മന്ത്രിമാരുടെ ആര്‍ഭാടം
കൈവശ ഭൂമിയുടെ വിസ്ത്രീര്‍നം
സാധന സാമഗ്രികളുടെ വില
ജനങ്ങള്‍ക്ക് ...
ഇരുട്ടടിപ്പോലെ വില വര്‍ധന
യാത്ര കൂലി വര്‍ധന
മീറ്റര്‍ വാടക
ഹര്‍ത്താല്‍
റോഡിന്‍റെ വീതി കൂട്ടല്‍
റെയില്‍ പാത ഇരട്ടിപ്പിക്കല്‍
മേല്‍ പാലനിര്‍മാണം
അജ്ഞാതം
ഗതാഗത വകുപ്പിന്‍റെ നഷ്ടം
വൈദ്യുതിയുടെ കടം
വകുപ്പൊഴിവുകളുടെ എണ്ണം
അനന്തം
മന്ത്രിമാരുടെ ആര്‍ഭാടം
കൈവശ ഭൂമിയുടെ വിസ്ത്രീര്‍നം
സാധന സാമഗ്രികളുടെ വില
ജനങ്ങള്‍ക്ക് ...
ഇരുട്ടടിപ്പോലെ വില വര്‍ധന
യാത്ര കൂലി വര്‍ധന
മീറ്റര്‍ വാടക
ഹര്‍ത്താല്‍
2010, ജൂൺ 18, വെള്ളിയാഴ്‌ച
ജനലിനപ്പുറം
നേര്‍ത്ത മഞ്ഞിന്‍ തുള്ളികളാല്‍
ചില്ലുജാലകങ്ങള്‍ മുടപെട്ടിരിക്കുന്നു
ഇപ്പോള്‍ ഞാന്‍ മറ്റൊരുലോകത്തും
ജനലിനപ്പുറം മറ്റൊരു ലോകവുമായിരിക്കുന്നു.
എന്നാല്‍ അവര്‍ക്ക് രൂപങ്ങളില്‍
വെറും നിഴല്‍, നിഴല്‍ മാത്രം...
അവര്‍ ചലിക്കുന്നു
എന്നാല്‍ എനിക്ക് ചലിക്കുവാന്‍ സാധിക്കത്തില്ല.
എനിക്ക് ചുറ്റും രൂക്ഷ ഗണ്ഡം മാത്രം...
അവിടെ വര്‍ണങ്ങള്‍ ചിതറിയതു പോലെ
എന്നാല്‍ എനിക്ക് ചുറ്റും ഒരേ നിറം മാത്രം
കാറ്റ് പോലും ഇവിടെ വന്നെതിടുന്നില്ല....
എവിടെയും ഒരു ഭയപ്പെടുത്തും
നിശബ്ദത മാത്രം
മരണത്തിന്‍റെ കാലൊച്ച..
ആ നിശബ്ദതയില്‍ ഞാന്‍ കേട്ടു
വാതിലിലെ വലിയ ചില്ലില്‍ കൂടി
ആരൊക്കെയോ എന്നെ നോക്കുന്നു....
ആരെയും മനസിലാക്കുവാന്‍ സാധിക്കുന്നില്ല
ഇടക്കെപൊഴോ കടന്നു വന്നു
ഒരു മെല്ലിച്ച നേഴ്സ്
പറയുവാന്‍ കൊതിചെന്ഗിലും
നാവുകള്‍ ചലനം അറ്റിരിക്കുന്നു
കൈവിരല്‍ ചൂണ്ടി
വാതിലിനപ്പുറത്ത് കരയുവാന്‍ പോലും
ത്രാണിയില്ലാത്ത എന്നുടെ പ്രിയതമയെ
ഒന്നിച്ചു ജീവിക്കാന്‍
കൊതിച്ചു കൂടെവന്നോരെന്‍ പ്രിയ സഖി.
മെല്ലെ എന്നരികെ വന്നവള്‍
മുഖത്ത് നോക്കുവാന്‍ പോലും കഴിഞ്ഞില്ല
ആ കൈത്തലം എന്‍ നെചോട് ചേര്‍ത്ത് വച്ചു
കരഞ്ഞു പോയി ആ പാവം.....
നാളുകള്‍ കുറച്ചു മാത്രമാണൊ
ന്നിച്ചു ജീവിച്ചതെങ്ങിലും...
പെട്ടന്ന് പിരിയുവാന്‍ ഇടവന്നല്ലോ..
ഇനിയൊരു ജന്മമുണ്ടെങ്കില്‍
ഒരുമിക്കാം വീണ്ടും
എന്‍റെ മൌനം അവള്‍ വായിച്ചരിഞ്ഞുവോ?
ശരീരമാകെ തനുക്കുവാന്‍ തുടങ്ങി
അവളെ ഞാന്‍ എന്‍റെ മാറോടു ചേര്‍ത്തു
കാലുകള്‍ മരക്കാന്‍ തുടങ്ങിയിരിക്കുന്നു
ഞാന്‍ ചുറ്റിനു നോക്കി
എല്ലാം മങ്ങി മറയുന്നപോലെ
നല്ല മയക്കം വരുന്നു....
ഇനി ഞാന്‍ ഉറങ്ങട്ടെ...
ഉറക്കം......
ഒരിക്കലും ഉണരാത്ത
ആര് വിളിച്ചാലും കേള്‍ക്കാത്ത
ഒരിക്കലും തീരാത്ത
ഉറക്കത്തിലേക്കു ..............
മരണം എന്ന മയക്കത്തിലേക്കു..
ഞാന്‍ പോവുകയാണ് സഖി....
ഇനി നീ മാത്രം..............
ദേഹം മാത്രം പോകുന്നു...
ദേഹി എന്ന് നിന്റെ കൂടെ കാണും
എന്നും
ഇപ്പോഴും...
എവിടെയും..
കുടെയുണ്ട് ഞാന്‍....
നിനക്ക് മാത്രം കാണുവാന്‍
ഒരു കുളിര്‍ സ്പര്‍ശമായി ...
പോവുകയാണ് ഞാന്‍....
മരണത്തിലേക്കുള്ള യാത്ര...
ചില്ലുജാലകങ്ങള്‍ മുടപെട്ടിരിക്കുന്നു
ഇപ്പോള്‍ ഞാന്‍ മറ്റൊരുലോകത്തും
ജനലിനപ്പുറം മറ്റൊരു ലോകവുമായിരിക്കുന്നു.
എന്നാല്‍ അവര്‍ക്ക് രൂപങ്ങളില്‍
വെറും നിഴല്‍, നിഴല്‍ മാത്രം...
അവര്‍ ചലിക്കുന്നു
എന്നാല്‍ എനിക്ക് ചലിക്കുവാന്‍ സാധിക്കത്തില്ല.
എനിക്ക് ചുറ്റും രൂക്ഷ ഗണ്ഡം മാത്രം...
അവിടെ വര്‍ണങ്ങള്‍ ചിതറിയതു പോലെ
എന്നാല്‍ എനിക്ക് ചുറ്റും ഒരേ നിറം മാത്രം
കാറ്റ് പോലും ഇവിടെ വന്നെതിടുന്നില്ല....
എവിടെയും ഒരു ഭയപ്പെടുത്തും
നിശബ്ദത മാത്രം
മരണത്തിന്‍റെ കാലൊച്ച..
ആ നിശബ്ദതയില്‍ ഞാന്‍ കേട്ടു
വാതിലിലെ വലിയ ചില്ലില്‍ കൂടി
ആരൊക്കെയോ എന്നെ നോക്കുന്നു....
ആരെയും മനസിലാക്കുവാന്‍ സാധിക്കുന്നില്ല
ഇടക്കെപൊഴോ കടന്നു വന്നു
ഒരു മെല്ലിച്ച നേഴ്സ്
പറയുവാന്‍ കൊതിചെന്ഗിലും
നാവുകള്‍ ചലനം അറ്റിരിക്കുന്നു
കൈവിരല്‍ ചൂണ്ടി
വാതിലിനപ്പുറത്ത് കരയുവാന്‍ പോലും
ത്രാണിയില്ലാത്ത എന്നുടെ പ്രിയതമയെ
ഒന്നിച്ചു ജീവിക്കാന്‍
കൊതിച്ചു കൂടെവന്നോരെന്‍ പ്രിയ സഖി.
മെല്ലെ എന്നരികെ വന്നവള്‍
മുഖത്ത് നോക്കുവാന്‍ പോലും കഴിഞ്ഞില്ല
ആ കൈത്തലം എന്‍ നെചോട് ചേര്‍ത്ത് വച്ചു
കരഞ്ഞു പോയി ആ പാവം.....
നാളുകള്‍ കുറച്ചു മാത്രമാണൊ
ന്നിച്ചു ജീവിച്ചതെങ്ങിലും...
പെട്ടന്ന് പിരിയുവാന്‍ ഇടവന്നല്ലോ..
ഇനിയൊരു ജന്മമുണ്ടെങ്കില്‍
ഒരുമിക്കാം വീണ്ടും
എന്‍റെ മൌനം അവള്‍ വായിച്ചരിഞ്ഞുവോ?
ശരീരമാകെ തനുക്കുവാന്‍ തുടങ്ങി
അവളെ ഞാന്‍ എന്‍റെ മാറോടു ചേര്‍ത്തു
കാലുകള്‍ മരക്കാന്‍ തുടങ്ങിയിരിക്കുന്നു
ഞാന്‍ ചുറ്റിനു നോക്കി
എല്ലാം മങ്ങി മറയുന്നപോലെ
നല്ല മയക്കം വരുന്നു....
ഇനി ഞാന്‍ ഉറങ്ങട്ടെ...
ഉറക്കം......
ഒരിക്കലും ഉണരാത്ത
ആര് വിളിച്ചാലും കേള്‍ക്കാത്ത
ഒരിക്കലും തീരാത്ത
ഉറക്കത്തിലേക്കു ..............
മരണം എന്ന മയക്കത്തിലേക്കു..
ഞാന്‍ പോവുകയാണ് സഖി....
ഇനി നീ മാത്രം..............
ദേഹം മാത്രം പോകുന്നു...
ദേഹി എന്ന് നിന്റെ കൂടെ കാണും
എന്നും
ഇപ്പോഴും...
എവിടെയും..
കുടെയുണ്ട് ഞാന്‍....
നിനക്ക് മാത്രം കാണുവാന്‍
ഒരു കുളിര്‍ സ്പര്‍ശമായി ...
പോവുകയാണ് ഞാന്‍....
മരണത്തിലേക്കുള്ള യാത്ര...
2010, ജൂൺ 10, വ്യാഴാഴ്‌ച
ബലി തര്‍പണം
വലം കയ്യില്‍ ഒരുപിടിചോറുമായി
വലതുകാല്‍ മുട്ടിലുന്നി നിന്ന്
മിഴി രണ്ടും പൂട്ടി ഞാന്‍ തൊഴുതിടുന്നു
"മുപ്പത്തി മുക്കോടി ദൈവങ്ങളെ ,
ആത്മ ശാന്തി എന്‍റെ അച്ഛനിന്നേകിനെ
ഗംഗതന്‍ തീരതങ്ങനെ എത്ര പേര്‍
പിതൃ തര്‍പ്പണതിനയൊരുങ്ങി വന്നീടുന്നു
ആത്മാക്കള്‍ എത്രയോ കാകന്റെ രൂപത്തില്‍
പാറിവന്നിടുന്നു ബലിയേറ്റു വാങ്ങുവാന്‍
ആയിരങ്ങല്‍ക്കെത്ര മോക്ഷം നല്‍കികൊണ്ടു
വീണ്ടുമിത ഗംഗ ഒഴുകിയടുക്കുന്നു
അച്ഛന്‍റെ ആത്മാവിനു ആത്മ ശാന്തിക്കായി
ബലി തര്‍പ്പണം ചെയ്തു നമസ്കരിചിടുന്നു
അരികത്തായി ഉള്ളിലെ വേദന തീയില്‍
സ്വയം കത്തിയെരിഞ്ഞുകൊണ്ടമ്മ നിന്നീടുന്നു
വലതുകാല്‍ മുട്ടിലുന്നി നിന്ന്
മിഴി രണ്ടും പൂട്ടി ഞാന്‍ തൊഴുതിടുന്നു
"മുപ്പത്തി മുക്കോടി ദൈവങ്ങളെ ,
ആത്മ ശാന്തി എന്‍റെ അച്ഛനിന്നേകിനെ
ഗംഗതന്‍ തീരതങ്ങനെ എത്ര പേര്‍
പിതൃ തര്‍പ്പണതിനയൊരുങ്ങി വന്നീടുന്നു
ആത്മാക്കള്‍ എത്രയോ കാകന്റെ രൂപത്തില്‍
പാറിവന്നിടുന്നു ബലിയേറ്റു വാങ്ങുവാന്‍
ആയിരങ്ങല്‍ക്കെത്ര മോക്ഷം നല്‍കികൊണ്ടു
വീണ്ടുമിത ഗംഗ ഒഴുകിയടുക്കുന്നു
അച്ഛന്‍റെ ആത്മാവിനു ആത്മ ശാന്തിക്കായി
ബലി തര്‍പ്പണം ചെയ്തു നമസ്കരിചിടുന്നു
അരികത്തായി ഉള്ളിലെ വേദന തീയില്‍
സ്വയം കത്തിയെരിഞ്ഞുകൊണ്ടമ്മ നിന്നീടുന്നു
നീ
വര്‍ണങ്ങള്‍ വാരിവിതറിയ ഈ വഴിത്താരയില്‍
കടും വര്‍ണതിനെക്കാള്‍ സ്നേഹിച്ചിരുന്നത്
ആ മിഴിയിലെ ഇളം നീലിമയെ ആയിരുന്നു
ആ നെറ്റിയിലെ കുറി ചന്ദനത്തിന്റെ
മഞ്ഞ നിറത്തിനെ ആയിരുന്നു
ആ മുടിയിഴയില്‍ തിരുകിയ തുളസി കതിരിനെ
ഞാന്‍ അറിയാതെ സ്നേഹിക്കയായിരുന്നു
നിന്‍റെ ചുണ്ടിലെ ചിരികണ്ട നാള്‍ മുതല്‍
ഞാനും ശ്രമിക്കുന്നു ഒന്നു ചിരിക്കുവാന്‍
ഇതിനെല്ലാം കാരണം
നീയുമായുള്ള എന്‍റെ സൗഹൃദമോ
അതോ നിന്നോടെനിക്കുള്ള പ്രണയമോ?
അറിയില്ല....
പ്രിയ തോഴി ........
അറിയില്ല.....
കടും വര്‍ണതിനെക്കാള്‍ സ്നേഹിച്ചിരുന്നത്
ആ മിഴിയിലെ ഇളം നീലിമയെ ആയിരുന്നു
ആ നെറ്റിയിലെ കുറി ചന്ദനത്തിന്റെ
മഞ്ഞ നിറത്തിനെ ആയിരുന്നു
ആ മുടിയിഴയില്‍ തിരുകിയ തുളസി കതിരിനെ
ഞാന്‍ അറിയാതെ സ്നേഹിക്കയായിരുന്നു
നിന്‍റെ ചുണ്ടിലെ ചിരികണ്ട നാള്‍ മുതല്‍
ഞാനും ശ്രമിക്കുന്നു ഒന്നു ചിരിക്കുവാന്‍
ഇതിനെല്ലാം കാരണം
നീയുമായുള്ള എന്‍റെ സൗഹൃദമോ
അതോ നിന്നോടെനിക്കുള്ള പ്രണയമോ?
അറിയില്ല....
പ്രിയ തോഴി ........
അറിയില്ല.....
കല
എന്റെ പ്രണയം...
എന്‍റെ കാമം..
എന്‍റെ ദേഷ്യം..
എന്‍റെ സ്നേഹം...
അങ്ങനെ പലതും
പലതും..........
നിന്നോട്...
നിന്നോട് മാത്രം
ഇനിയും അങ്ങനെ തന്നെയാണ്
ചെറുപ്പം തൊട്ടിന്നോളം
നീയെന്‍റെ കൂടെയുണ്ടായിരുന്നു
ആ നിന്നെ ഞാന്‍ എന്ത് വിളിക്കണം ?
നീയെന്‍റെ സ്വന്തം
അന്നും....
ഇന്നും...
എന്നും....
എന്റെ കാമം..
എന്‍റെ ദേഷ്യം..
എന്‍റെ സ്നേഹം...
അങ്ങനെ പലതും
പലതും..........
നിന്നോട്...
നിന്നോട് മാത്രം
ഇനിയും അങ്ങനെ തന്നെയാണ്
ചെറുപ്പം തൊട്ടിന്നോളം
നീയെന്‍റെ കൂടെയുണ്ടായിരുന്നു
ആ നിന്നെ ഞാന്‍ എന്ത് വിളിക്കണം ?
നീയെന്‍റെ സ്വന്തം
അന്നും....
ഇന്നും...
എന്നും....
പ്രണയത്തിന്‍റെ ചരിത്രം
നിന്റെ പ്രണയം
മഞ്ഞ പൂമരചോടുകള്‍
മറവി
പിന്നെ എന്‍റെ മരണം...
കനല്‍ ചുവപ്പായ സന്ധ്യകള്‍
സിന്ദൂര നിറം മാഞ്ഞ കിടപ്പു വിരികള്‍
ചുളിവുകളില്‍ നിന്‍റെ പ്രണയത്തിന്‍റെ
ഗന്ധം പേറുന്നവ...
(അലക്കുകാരത്തില്‍ പൊതിഞ്ഞു ഞാന്‍
തിളച്ച വെള്ളത്തില്‍ കഴുകിഎടുക്കില്ല)
പാപത്തിന്‍റെ കറ (പ്രണയത്തിന്‍റെ വടുക്കളെ സമൂഹം വിളിക്കുന്ന പേര് )
നിന്‍റെ രാത്രി ,
എന്‍റെ ആത്മഹത്യ ...
ആദ്യ വാര്‍ത്ത
പ്രണയത്തിന്‍റെ അവസാനങ്ങള്‍ എങ്ങനെയാണ്
മഞ്ഞ പൂമരചോടുകള്‍
മറവി
പിന്നെ എന്‍റെ മരണം...
കനല്‍ ചുവപ്പായ സന്ധ്യകള്‍
സിന്ദൂര നിറം മാഞ്ഞ കിടപ്പു വിരികള്‍
ചുളിവുകളില്‍ നിന്‍റെ പ്രണയത്തിന്‍റെ
ഗന്ധം പേറുന്നവ...
(അലക്കുകാരത്തില്‍ പൊതിഞ്ഞു ഞാന്‍
തിളച്ച വെള്ളത്തില്‍ കഴുകിഎടുക്കില്ല)
പാപത്തിന്‍റെ കറ (പ്രണയത്തിന്‍റെ വടുക്കളെ സമൂഹം വിളിക്കുന്ന പേര് )
നിന്‍റെ രാത്രി ,
എന്‍റെ ആത്മഹത്യ ...
ആദ്യ വാര്‍ത്ത
പ്രണയത്തിന്‍റെ അവസാനങ്ങള്‍ എങ്ങനെയാണ്
2010, ജൂൺ 4, വെള്ളിയാഴ്‌ച
സ്മൃതി പൂക്കള്‍
ഇതു ഞാന്‍ അര്‍പ്പിക്കും
സ്മ്രിതിപൂവുകള്‍
പണ്ട് ഞാന്‍ നടന്ന വരമ്പുകളും
ഊഞ്ഞാല്‍ ആടിയ നാട്ടു മാവിന്‍ കൊമ്പും
തോട്ടിലൂടെ പണ്ടു മീനെ പിടിച്ചതും
കുറുമ്പ് കാട്ടികൊണ്ട്
കളികൂട്ടുകാരിതന്‍ മിഴികള്‍ നനച്ചതും
എന്നെന്നുമോര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു
സ്മ്രിതിപൂവുകള്‍
പണ്ട് ഞാന്‍ നടന്ന വരമ്പുകളും
ഊഞ്ഞാല്‍ ആടിയ നാട്ടു മാവിന്‍ കൊമ്പും
തോട്ടിലൂടെ പണ്ടു മീനെ പിടിച്ചതും
കുറുമ്പ് കാട്ടികൊണ്ട്
കളികൂട്ടുകാരിതന്‍ മിഴികള്‍ നനച്ചതും
എന്നെന്നുമോര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Followers
About Me
- jayaraj
- ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും. my address: Jayaraj M.R Sreemangalam (H), Kumaranalloor P.O, Kottayam 686016, Kerala Ph: 96453 21108
Blogger പിന്തുണയോടെ.